Cyber Hidden News

Cyber Hidden News Cyber Hidden News

എംഎം അക്ബറിനെതിരെയുള്ള 153 എ എതിര്‍ക്കപ്പെടേണ്ടതും നബിദിന റാലി നടത്തിയവര്‍ക്കെതിരെ സ്വന്തം സര്‍ക്കാര്‍ എടുത്ത 153എ നിരുപ...
10/03/2018

എംഎം അക്ബറിനെതിരെയുള്ള 153 എ എതിര്‍ക്കപ്പെടേണ്ടതും നബിദിന റാലി നടത്തിയവര്‍ക്കെതിരെ സ്വന്തം സര്‍ക്കാര്‍ എടുത്ത 153എ നിരുപദ്രവവും ആകുന്നതെങ്ങനെയെന്ന് സമുദായ പാര്‍ടിയിലെ തീപൊരി വിശദീകരിക്കണം.
2014 ല്‍ കാസര്‍ഗോഡ് അണങ്കൂരില്‍ നബിദിന റാലിക്കൊപ്പം സ്കൌട്ട് വേഷത്തില്‍ പരേഡ് നടത്തിയ സുന്നി കുട്ടികള്‍ക്കെതിരെയാണ് അസാധാരണ കേസ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ ആഭ്യന്തരവകുപ്പ് എടുത്തത്.
ഈ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസിലും കോഴിക്കോട് ലീഗ് ഹൌസിലും രണ്ട് വര്‍ഷത്തോളം സുന്നി നേതാക്കള്‍ കയറിയിറങ്ങി.
അതിനോടുള്ള നിങ്ങളുടെ സമീപനം എന്തായിരുന്നു.
ഇത്ര ലളിതമായി 153 എ വകുപ്പ് ചുമത്തയതിനെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്ക ഉണ്ടായിരുന്നില്ലേ?.
സമുദായത്തിലെ കുട്ടികള്‍ യുഡിഎഫ് ഭരണത്തില്‍ സോഫ്റ്റ് ടാര്‍ജറ്റ് ആയത് താങ്ങള്‍ അറിഞ്ഞോ?.
അന്ന് നിയമസഭയില്‍ ഇതുപോലെ ബഹളം കണ്ടില്ല.
വിമര്‍ശവും അട്ടഹാസവും കേട്ടില്ല.
നബിദിന ആഘോഷം ശിര്‍ക്കും അതാഘാഷോഷിക്കുന്നവര്‍ ഖുറാഫികളും ആണെന്ന സലഫി ബോധം നിങ്ങളെ നയിക്കുന്നുണ്ടാകാം.
ഈ പ്രശ്നത്തെ കൂടി അഡ്രസ് ചെയ്തിട്ടു വേണം അക്ബറിന്‍റെ 153 എ യിലെ വിവേചനത്തെക്കുറിച്ച് സംസാരിക്കാന്‍undefined

20/10/2017
സമസ്ത ശക്തമായ നിലപാടിൽ, ലീഗ് ഭയത്തിൽഇടി മുഹമ്മദ് ബഷീറിനെതിരെയുള്ള സമസ്ത നിലപാട് വേങ്ങര ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയ...
06/10/2017

സമസ്ത ശക്തമായ നിലപാടിൽ, ലീഗ് ഭയത്തിൽ

ഇടി മുഹമ്മദ് ബഷീറിനെതിരെയുള്ള സമസ്ത നിലപാട് വേങ്ങര ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന ആശങ്കയിൽ മുസ്ലിം ലീഗ് നേതൃത്വം. ലീഗ് വോട്ട് ബാങ്കിൽ ഭൂരിപക്ഷവും സമസ്ത നേതൃത്വത്തെ അംഗീകരിക്കുന്നവരാണ്. തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വന്റെ ലേഖനം വന്നതും ലീഗ് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്.

അതിനിടയിൽ മഖ്‌ബറ പൊളിച്ചതിനെ അനുകൂലിച്ച സംസ്ഥാന സെക്രട്ടറിയുടെ പരാമർശം ലീഗ് അണികളിൽ തന്നെ ആശങ്ക ഉണ്ടാക്കുന്നതാണ്. തനിക്കു സീറ്റ്‌ കിട്ടാത്തതിനാൽ ഭൂരിപക്ഷം വരുന്ന സുന്നി സമൂഹത്തെ ലീഗ് സ്ഥാനാര്ഥിക്കെതിരെ തിരിച്ചു വോട്ടിൽ വിള്ളൽ ഉണ്ടാക്കാൻ ഉള്ള പുറപ്പാട് ആണെന്ന് ഒരു വിഭാഗം ഉറച്ചു വിശ്വസിക്കുന്നു.
തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ മുതിർന്ന നേതാക്കളിൽനിന്നും ഉണ്ടാകുന്ന അഭിപ്രായങ്ങളിൽ മൗനം പാലിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാടും ഈ സംശയം ഉറപ്പിക്കുന്ന തരത്തിൽ ഉള്ളതാണ്.

വേങ്ങരയുടെ മനസ്സ് പറയുന്നത്.പി.കെക്ക് പകരം പിഎം വരട്ടെ......ഉപതിരഞ്ഞെടുപ്പ് വിജ്ഞാനപനത്തിന് ഇനി ദിവസങ്ങള്‍ മാത്രം. സ്ഥാന...
09/09/2017

വേങ്ങരയുടെ മനസ്സ് പറയുന്നത്.

പി.കെക്ക് പകരം പിഎം വരട്ടെ......

ഉപതിരഞ്ഞെടുപ്പ് വിജ്ഞാനപനത്തിന് ഇനി ദിവസങ്ങള്‍ മാത്രം. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയകളിലും പടര്‍ന്നു പ്രചരിക്കുന്നു, നമുക്ക് ആരെ വേണം, വേങ്ങര ആരെ വരിക്കണം, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ട വ്യക്തി ആരായിരിക്കണം,

സ്ഥാനാര്‍ത്ഥിയെ പാണക്കാട് തങ്ങള്‍ തീരുമാനിക്കും, അത് തന്നെയാണ് ശരി, അത് തന്നെയാണ് രീതിയും, ആകാശത്ത് നിന്നും ചരടില്‍ കെട്ടി തൂക്കിയ സ്ഥാനാര്‍ത്ഥികളെ ഒരു സുപ്രഭാതത്തില്‍ പ്രഖ്യാപിക്കലല്ല, തങ്ങള്‍, താഴേ തട്ടിലുള്ള പ്രവര്‍ത്തകരുടെ മനസ്സും വിശ്വാസവും പ്രതീക്ഷയും ചോദിച്ചും അന്വേഷിച്ചുമാണ് പാണക്കാട് തങ്ങള്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാറ്.

അതെ നമുക്ക് മനസ്സ് തുറക്കാം, നമ്മുടെ വികാരങ്ങള്‍, സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള നമ്മുടെ ആലോചകള്‍. നേതൃത്വം അറിയട്ടെ, നാം ചെയ്യേണ്ടത് നാം ചെയ്താല്‍ നമ്മുടെ നേതൃത്വം അവര്‍ ചെയ്യേണ്ടത് അവരും ചെയ്യും.

കുഞ്ഞാലിക്കുട്ടി സാഹിബ് ജയിച്ച് വന്നിടത്തേക്കാണ് പുതിയ സ്ഥാനാര്‍ത്ഥി വരുന്നത്. കുഞ്ഞാപ്പക്ക് പകരം നില്‍ക്കാനാവില്ലെങ്കിലും പകുതിയെങ്കിലും വേണ്ടെ, നമ്മുടെ മണ്ഡലത്തെ പൊന്നു പോലെ നോക്കാന്‍ നമ്മുടെ നാടിന്റെ മനസ്സിനൊപ്പം സഞ്ചരിക്കുാവന്‍ പ്രവര്‍ത്തിയും പ്രയതനത്തിലും ഒരു പ്രസരിപ്പുള്ള ഒരു യുവാവ് തന്നെ നമ്മുടെ സ്ഥാനാര്‍ത്ഥിയായി വരട്ടെ...

ഭരണം ഇടതുപക്ഷത്താണ്, വികസനം ചോദിച്ചല്ല, പിടിച്ച് വാങ്ങേണ്ടിവരും, അതിന് പ്രാപ്തനാവണം, സമര്‍ത്ഥനാവണം നമ്മുടെ സാരഥി, അതിന് കര്‍മബലമുള്ള ഒരു യുവസാരഥി തന്നെയാവണം നമുക്ക്.

വേങ്ങര, സാംസ്‌കാരിക സാമൂഹിക രംഗത്ത് വളരെ ഉണര്‍വ്വോടെ നില്‍ക്കുന്ന മണ്ണാണ്. ജനാധിപത്യ-മതേതര വഴിയില്‍ എന്നും മത സൗഹാര്‍ദ്ദത്തിന്റെയും പരസപര സ്‌നേഹത്തിന്റെയും പുണ്യ പൈതൃകം അരക്കിട്ടുറപ്പിച്ച മണ്ണ്.

മുസ്്‌ലിം ലീഗ് രാഷ്ട്രീയത്തിലെ താരതിളക്കമായിരുന്ന ചാക്കീരിയുടെയും ദലിത് രാഷ്ട്രീയത്തിലെ അഗ്രേസനായിരുന്ന കെപി രാമന്‍ മാസ്റ്ററുടെയും മണ്ഡലമാണിത്.

വ്യത്യസ്ഥ മത-ജാതി സംഘടകള്‍ സ്വസ്ഥമായി പ്രവര്‍ത്തിക്കുന്ന മണ്ണ്. ആരെയും നോവിക്കാതെ, ആരുടെ ആശയങ്ങളെയും കളങ്കപ്പെടുത്താതെ എല്ലാവരെയും മനസ്സറിഞ്ഞ് സ്‌നേഹിക്കുന്ന നമ്മുടെ വേങ്ങരക്ക് ആരെ വേണം.

അതെ വേങ്ങരക്ക് വേണം, എല്ലാവരുടെയും വിശ്വാസങ്ങളെയും ആദര്‍ശങ്ങളെയും അംഗീകരിക്കുന്ന, ബഹുമാനിക്കുന്ന, ആരെയും പ്രകോപിപ്പിക്കാത്ത, ഒരു യുവ സ്ഥാനാര്‍ത്ഥിയെ.....

നമുക്ക് വേണ്ടത് ഒരു യുവവിനെയാണ്. പക്വതയും പാകതയും തികഞ്ഞ പ്രായത്തില്‍ മാത്രമല്ല പ്രവര്‍ത്തിയിലും യുവത്വം സൂക്ഷിക്കുന്നവരെ, ഉന്നതങ്ങളില്‍ നിന്നും കെട്ടിയിറക്കുന്ന പാകതയിലേക്ക് ഇനിയും ക്യൂ നില്‍ക്കുന്ന ആമ്യൂല്‍ബേബിമാരെ നമുക്ക് ആവശ്യമുണ്ടോ...

വേണ്ട... വേങ്ങരയുടെ മനസ്സ് പറയുന്നു, നമുക്ക് വേണ്ടത് എല്ലാവരെയും ഉള്‍ക്കൊള്ളാനാവുന്നവരാവണം, മതേതരത്വം ചമയുവാന്‍ മതേതറകളാവാന്‍ വെമ്പുന്ന ഫിറോസ് മോഡല്‍ പിള്ളേരെ നമുക്ക് വരിക്കാനാവില്ല.

പാരമ്പര്യത്തെയും പൈതൃകത്തെയും പരിഹസിക്കുന്ന, ഏതെങ്കിലും പത്രം എഴുതി വിടുന്നതിനനസരിച്ച് ശരിയും തെറ്റും വായിക്കാതെ അടച്ച് പൂട്ടാന്‍ പൂട്ടുമായി തെണ്ടുന്ന, വാക്കകളിലും വരികളിലും ശരീഅത്തിനോടും പാരമ്പര്യ വഴിയോടും പൂഛം സൂക്ഷിക്കുന്ന, പ്രവര്‍ത്തനം സോഷ്യല്‍മീഡിയയിലെ ഫേസ്ബുക്ക് തുപ്പലുകളില്‍ മാത്രം തുലക്കുന്നവരെ നമ്മുടെ നാടിന് ആവശ്യമുണ്ടോ...

അരുത്.... ന്യൂനപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ ദുരന്തഭൂമിയാവരുത് വേങ്ങര, വേങ്ങരയില്‍ ആര് നിന്നാലും ജയിക്കും, വേങ്ങരയിലെ വിജയം വോട്ടെണ്ണുമ്പോയല്ല, സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുമ്പോയാണ്.

എല്ലാവരെയും ഉള്‍കൊള്ളുന്ന സമുദായത്തിന്റെ യശസ്സിനും വിശ്വാസികളുടെ വികാരങ്ങള്‍ക്കും ഒപ്പം നിന്ന ഈ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍, നമ്മുടെ പ്രസ്ഥാനവും സമുദായവും ഇന്നേ വരെ കടന്നു വന്ന ചരിത്ര വഴിയോടും പൈതൃകത്തോടും പുഛം സൂക്ഷിക്കുന്നവരെ അധികാരത്തിലേറ്റുവവാനുള്ള ഹതഭാഗ്യരാവരുത് നാം.

ആരോടും വിരോധമില്ല,അക്ഷരപ്പിശകുകളോട് പുറത്തിരിക്കുവാന്‍ പറയണം, അത് അവരോടുള്ള വിരോധമല്ല, അവരിലെ തെറ്റുകളും ഭ്രശംങ്ങളും തിരുത്തപ്പെടും മുറക്ക് നമുക്ക് അവര്‍ക്ക് തന്നെ സല്യൂട്ടടിക്കാം.

ലീഗ് രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം വേങ്ങര ഉപതിരഞ്ഞെടുപ്പ് കേവലം ഒരു തിരഞ്ഞെടുപ്പല്ല, പാര്‍ട്ടിക്ക് ഒരു ശരിയുണ്ടായിരുന്നു, ഖാഇദേമില്ലത്തും ബനാത്ത് വാലയും സേട്ടുസാഹിബും വന്ദ്യരായ ഇ.അഹമ്മമദ് സാഹിബും സൂക്ഷിച്ച സമന്വയത്തിന്റെയും സമുദായ സ്‌നേഹത്തിന്റെയും വഴി,

ആ വഴിയില്‍ നിന്നും തെറ്റിനടക്കുന്നവരും ആ വഴിയേ ചേര്‍ത്തി പിടിക്കുന്നവരും തമ്മിലെ ഒരു പരോക്ഷ ഏറ്റമുട്ടലുകള്‍ക്കാണോ കാലം സാക്ഷിയാവുന്നത്,

ഖാഇദേമില്ലത്തില്‍ നിന്നും തിരിഞ്ഞ് നടക്കുന്നവര്‍ വിജയിക്കുകയും ഖാഇദേമില്ലത്തിന്റെ വഴിയെ നടക്കുന്നവര്‍ പരാജയപ്പെടുകയുമാണെങ്കില്‍ അത് സമുദായ രാഷ്ട്രീയ ചരിത്രത്തിലെ വലിയ ദുരന്തമാവും.

അത് പലര്‍ക്കമുള്ള ആശ്വാസമാവും, അബദ്ധങ്ങളില്‍ കുടുങ്ങി കൂടുവാനുള്ള പ്രേരണയാവും, അത് വിജയിക്കരുത്, അത് ജയിക്കുകയാണെങ്കില്‍ തോല്‍ക്കുന്നത് നാം തന്നെയായിരിക്കും.

അരുത്, നാം അനുവദിക്കരുത്, നമുക്ക് സൂക്ഷിക്കേണ്ടതുണ്ട്, ചാക്കീരിയും രാമന്‍ മാഷും പകര്‍ന്ന് നല്‍കിയ ആ സമന്വയത്തിന്റെ വഴിയേ... പാരമ്പര്യത്തില്‍ പുഴുക്കുത്ത് കാണാത്ത, നിലപാടുകളില്‍ കാപട്യമില്ലാത്തവരാവട്ടെ വേങ്ങരയിലെ നമ്മുടെ സ്ഥാനാര്‍ത്ഥി.

അപ്പൊഴാണ് ആ മുഖവും പേരും തെളിഞ്ഞ് വരുന്നത്.

പ്രിയ സ്വാദിഖലി... യുവചേതനയുടെ ആവേശം, അനാവശ്യമായ ഇടപെടലുകളില്ലാതെ, പുഛ പ്രകടനങ്ങളില്ലാതെ, ആവശ്യത്തിന് വേണ്ടി ശബ്ദിക്കുന്ന, ആവശ്യം തീരും വരെ ആര്‍ജവത്തിന്റെ മുഴക്കമാകുന്ന പ്രിയ സ്വാദിഖലി സാഹിബിനെ നമുക്ക് വേങ്ങരയിലേക്ക് സ്വാഗതം ചെയ്താലോ....

സമുദായ രാഷ്ട്രീയത്തിലെ പാരമ്പര്യധാരയോട് ചേര്‍ന്ന് നില്‍ക്കുന്ന യുവ നേതൃത്വത്തിലെ പ്രസരിക്കുന്ന മുഖം. ആരോടും പരിഭവമില്ല, പരിഹാസമില്ല, പ്രസ്ഥാനവും സമുദായവും വന്ന വഴിയും വരുന്ന ഭാവിയെയും കുറിച്ച് തികഞ്ഞ ബോധ്യമുള്ള വ്യക്തി....

പ്രിയ സ്വാദിഖലി സാഹിബ്, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പുള്ളിടത്തല്ല, പാര്‍ട്ടി പറയുന്നിടത്ത് പോയി നില്‍ക്കുകയെന്ന അച്ചടക്കമുള്ള പ്രവര്‍ത്തകന്റെ വഴി കാണിച്ചു തന്ന് ഗുരുവായൂര്‍ മണ്ഡലത്തില്‍ പൊരുതി തോറ്റ, ശ്രീ സ്വദിഖലി,

നിലപാടില്‍ മായങ്ങളില്ല, വാക്കുകളില്‍ കാപട്യമില്ല. ആരെയും വേദനിപ്പിക്കില്ല, സമസ്ത ചരിത്രത്തിലെ വീറുറ്റ ശബ്ദമായിരുന്ന മർഹൂം നാട്ടിക വീ മൂസ മുസ്ലിയാരുടെ പ്രിയ ശിഷ്യന്‍.

അതെ നമുക്ക് ലൈക്കടിക്കാം, ജയ വിളിക്കാം പ്രിയ സ്വദിഖ്

13/05/2017

ഇന്നലെ സമരക്കാർ ജുമാ നിസ്ക്കരിക്കാൻ
പോയ സമയത്ത് മർക്കസിന് മുന്നിലുടെ
പോയ രണ്ട് SSF പ്രവർത്തകർ...!

SSF - 1 : സമര പന്തലിൽ ആരുമില്ലെല്ലോ

SSF - 2 : അത് ശെരിയാണല്ലോ

SSF - 1 : ഉസ്താദിന്റെ കഴിവ് അപാരം തന്നെ

SSF - 2 : അള്ളാഹു അക്ബർ

ദുരന്തം :😂😛

11/05/2017

പി.കെ. ഫിറോസിന്റെ മൂക്കിന്റെ താഴെ എം.എസ്.എഫ് നിരാഹാര സമരം നടത്തുമ്പോൾ
എന്ത് കൊണ്ട് ഫിറോസ് അവിടെ വരുന്നില്ല

*സിഎച്ചിനെ വിമര്‍ശിച്ച മകന്‍ അറിഞ്ഞില്ല ബാപ്പയുടെ വിദ്യാഭ്യാസ തട്ടിപ്പ് !!!*........................................  *ക...
09/05/2017

*സിഎച്ചിനെ വിമര്‍ശിച്ച മകന്‍ അറിഞ്ഞില്ല ബാപ്പയുടെ വിദ്യാഭ്യാസ തട്ടിപ്പ് !!!*........................................

*കള്ള മുടിക്ക് ശേഷം*
*കള്ള സര്‍ട്ടിഫിക്കറ്റ്*

*വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അടിച്ചിറക്കി കോടികള്‍ സമ്പാതിച്ച കാന്തപുരവും മര്‍കസും കോടതി കയറുമോ ???.*

*തട്ടിപ്പിന്റെ പുതിയ കഥകള്‍ പുറത്തവരുന്നു !!!. ആത്മീയ തട്ടിപ്പും സാമ്പത്തിക തട്ടിപ്പും തൊഴിലാക്കിയ കാന്തപുരം വിദ്യാഭ്യാസ തട്ടിപ്പിലേക്കും*.

*ആധുനിക മലബാറിന്റെ ശില്‍പിയായ സിഎച്ച് വിദ്യാഭ്യസത്തെ പിന്നോട്ടടുപ്പിച്ചുവെന്ന് പറയുന്ന ഹക്കീമിന്റെ ബാപ്പയുടെ സ്വന്തം സ്ഥാപനമായ മര്‍കസ് നാനൂറോളം വിദ്യാര്‍ത്ഥികളുടെ ഭാവിയെയും വിദ്യാഭ്യസത്തെയും പിന്നോട്ട് വലിച്ചിരിക്കുന്നു*.

*ഓട്ടോമൊബാല്‍, സിവില്‍ തുടങ്ങിയ നാലോളം കോഴസുകളുണ്ടെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ ആകര്‍ശിച്ച്, ഫീസിനത്തില്‍ ഒരു ലക്ഷവും, താമസ, പരീക്ഷ മറ്റു ഫീകളായി കോടികള്‍ സമ്പാതിച്ച്. ഒടുവില്‍ ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കി മുങ്ങിയിരിക്കുകയാണ് മര്‍കസ് അധികൃതര്‍*.

*നാനൂറോളം വിദ്യാര്‍ത്ഥികളാണ് കാന്തപുരത്തിന്റെ ഡ്യൂപ്ലികേറ്റ സര്‍ട്ടിഫിക്കറ്റ മൂലം വെട്ടിലായിരിക്കുന്നത്. യാതൊരു അംഗീകാരവുമില്ലാത്ത കേവല പേപ്പര്‍ തുണ്ട് നല്‍കി വിദ്യാര്‍ത്ഥികളെ പറ്റിക്കുകയായിരുന്നു.*

*കോഴസ് നിലവില്‍ നിര്‍ത്തലാക്കിയെങ്കിലും കബളിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. മൂന്ന് വര്‍ഷത്തെ അധ്യായന ജീവിതവും ശേഷമുള്ള അഞ്ചുവര്‍ഷവും നഷ്ടപ്പെടുത്തിയതിന് നഷടപരിാഹം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്*.

*നാനൂറോളം വരുന്ന വിദ്യാര്‍ത്ഥികളില്‍ ഓരോ വിദ്യാര്‍ത്ഥിക്കും പതിനഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ മര്‍കസ് അധികൃതരെ സമീപിച്ചിരിക്കുകയാണ്*.

*നിങ്ങള്‍ സമരം ചെയതാല്‍ ഞങ്ങള്‍ക്ക് ഒരു ചുക്കുമില്ലെന്ന ധാര്‍ഷ്ടഭാവത്തോടെയായിരുന്നു അധികൃതരുടെ പ്രതികരണ*.

*എസ്എഫ്‌ഐ, എംഎസ്എഫ്, കെഎസയു തുടങ്ങിയ മുഴുവന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും സമരത്തിന് പൂര്‍ണ പിന്തുണ വാഗ്ധാനം ചെയതിട്ടുണ്ട്*.

മർക്കസ് വഞ്ചിച്ചു
09/05/2017

മർക്കസ് വഞ്ചിച്ചു

06/05/2017

കമറുനിസ്സയെ പുറത്തതാക്കിയാൽ
ദേശീയ നേതാവിന്റെ പേര് വെളിപ്പെടുത്തുമെന്ന് ഭീഷണി
മട്ട് മടക്കി നേതാക്കളും സൈബർ പോരാളികളും

05/05/2017
05/05/2017

മ്മടെ സ്വന്തം ശ്രീധരൻ പിള്ളേടെ പാർട്ടിക്ക് സകാത് കൊടുത്താൽ എനത് ര് കൊയപ്പം..

Address

Malappuram
000000

Telephone

050000000

Website

Alerts

Be the first to know and let us send you an email when Cyber Hidden News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share